കച്ചേരി മൈതാനിയിൽ അദ്ദേഹത്തിന്റെ പ്രസംഗം ആദ്യമായി കേട്ടത് ഇന്നലെയെന്നപോലെയാണ് ഓർമയിൽ. പതുക്കെ, മൃദുവായി തുടങ്ങി പേമാരി എന്നപോലെ കോരിച്ചെരിഞ്ഞ വാക്ക് വൈഭവം! സംഭവങ്ങളും വ്യക്തികളും കാലവും ദേശവും അണമുറിയാതെ കോർത്തിണക്കിപെയ്ത പെരുമഴ പ്രവാഹം.
ശരികൾക്ക് വേണ്ടി നിലകൊണ്ട, ശരികൾക്ക് വേണ്ടി വിട്ടുവീഴ്ചകളില്ലാതെ വാദിച്ചുകൊണ്ടേയിരുന്ന മലയാളിയുടെ ശബ്ദമാണ് നിലച്ചത്.
പ്രിയപ്പെട്ട അഴീക്കോടിന് ആദരാഞ്ജലികൾ

No comments:
Post a Comment